Monday, February 28, 2011

ഉത്തിഷ്ഠത, ജാഗ്പരത, പ്രാപ്യവരാന്‍ നിബോധതാ.

മേപ്പയൂരിലെ സ്‌ഫോടനം തെളിയിക്കുന്നത് നാദാപുരം ബോംബുനിര്‍മ്മാണശാലയില് നിന്ന് ബോംബുകള്‍ നാടിന്റെ നാനാഭാഗങ്ങളിലേക്ക് വിതരണം നടന്നു കഴിഞ്ഞുവെന്നാണ്. കുഞ്ഞാലിക്കുട്ടി പേടിപ്പിച്ച ബോംബ് ഇതാണെന്ന് വ്യക്തം. ഇടതുപക്ഷ പ്രവര്‍തത്തകര്‍ സമചിത്തരായും പ്രകോപനത്തിനടിപ്പെടാതെയും അച്ചടക്കത്തോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയപ്രവര്‍ത്തനരംഗത്ത് ഉറച്ചുനില്ക്കണം. പ്രകോപനം സൃഷ്ടിച്ച് നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ള ഒരുസ്ത്രീലമ്പടന്‍ഡറേയും അയാള്‍ നേതൃത്വം നല്കുന്ന ക്രിമിനല്‍ മുന്നണിയുടേയും പദ്ധതി പൂര്‍ണ്ണമായി പരാജയപ്പെടുത്തണം. 
നിഷ്പക്ഷരായിനില്ക്കുന്ന ജനങ്ങളെ ഇടതുപക്ഷത്തിന്റെ കൂടെ നിലനിര്‍ത്താനും കൂടുതല്‍ കൊണ്ടുവരാനും പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. തെരഞ്ഞെടുപ്പ് ജയിക്കാം തോല്ക്കാം. വലതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത് സ്പഷ്ടമായ ക്രിമിനലുകളേയും അഴിമതിക്കാരെയും മുന്‍ നിര്‍ത്തിയാണ്. അവര്‍ അതുകൊണ്ട് തന്നെ തികഞ്ഞ വെപ്രാളത്തോടെയാണ് ഈതെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബാലകൃഷ്ണപിള്ളയുടെ പിറകെ ആരെല്ലാം ജയിലിലേക്കുപോേവുമെന്ന ഭയത്തിലാണ് ഈ ആക്രമണപരമ്പരകള്‍ ആസൂത്രണം ചെയ്യുന്നതെന്ന് മനസ്സിലാക്കണം. 

ഉത്തിഷ്ഠത, ജാഗ്പരത, പ്രാപ്യവരാന്‍ നിബോധതാ.


--
regards
cp

No comments:

Post a Comment